സേലം: വീണ്ടും പൊതുയോഗം നടത്താൻ അപേക്ഷ നൽകി തമിഴക വെട്രി കഴകം (ടി വി കെ). ഈ മാസം 13 ന് സേലത്ത് പൊതുയോഗം നടത്താനായി ടി വി കെ ഭാരവാഹികൾ പൊലീസ് അനുമതി തേടി അപേക്ഷ നൽകി. മുൻ മുഖ്യമന്ത്രി ജയലളിത പ്രസംഗിച്ചിരുന്ന ശങ്കഗിരിക്ക് സമീപത്തെ വേദിയാണ് വിജയും കണ്ണുവയ്ക്കുന്നത്. വൻ ജനപങ്കാളിത്തം കൊണ്ട്
പുതുച്ചേരി: കുരൂർ ദുരന്തത്തിന് ശേഷം പൊതുയോഗങ്ങളിൽ വീണ്ടും സജീവമാകാൻ നടനും തമിഴക വെട്രി കഴകം(ടിവികെ) നേതാവുമായ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പൊതുയോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ വെച്ച് നടക്കും. പുതുച്ചേരിയിലുള്ള പഴയ തുറമുഖത്തിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നേടിയിരിക്കുന്നത്. വിജയിയുടെ പരിപാടിക്കിടയിലുണ്ടായ കരൂർ ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ വിജയ് പരിപാടി
ചെന്നൈ: രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ സംവാദ പരിപാടികൾ ഇനി ക്യൂആർകോഡുള്ള ടിക്കറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. കരൂർ ദുന്തത്തിന്റെ പാശ്ചാത്തലത്തിലാണ് ടിവികെ തങ്ങളുടെ പരിപാടിക്ക് ജനങ്ങളെത്തുന്നത് നിയന്ത്രിക്കുന്നത്. 2000 പേരെ മാത്രം പങ്കെടുപ്പിച്ച് രാഷ്ട്രീയ സംവാദങ്ങളും പൊതു സമ്പർക്കപരിപാടികൾ നടത്തുമെന്നാണ് വിജയ്‌യുടെ തമിഴക വെട്രി
ചെന്നൈ: തമിഴ് വെട്രി കഴകം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നടനും പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ വിജയ്‌യെ തെരഞ്ഞെടുത്തു. മഹാബലിപുരത്ത് നടന്ന ടിവികെയുടെ ജനറല്‍ കൗൺസിലാണ് വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. 2026ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് എതിരെ മത്സരരംഗത്തുണ്ടാകുമെന്ന
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ പ്രചാരണ പരിപാടിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ച കേസടക്കം നാളെ മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂർ ദുരന്തത്തിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങൾ ഉൾപ്പടെ ടി.വി.കെയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കാനാണ് മദ്രാസ് ഹൈക്കോടതി ഒരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിൽ ദുരന്തം സംഭവിച്ചത്. വിജയിയുടെ വാഹനം പറഞ്ഞ
ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന വിജയ്: തിരക്കഥ ശരിയായില്ലേ എന്നാക്ഷേപിച്ച് ഡിഎംകെ
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തുറന്ന പോരിന് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ ആഞ്ഞടിച്ചത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച്
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തനിഴകം വെട്രി കഴകം പാർട്ടിയുടെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക്. സുപ്രീംകോടതിയാണ് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്
ചെന്നൈ: കരൂരിലെ വിജയ്‍യുടെ ടിവികെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യെയും തമിഴ്നാട് സർക്കാരിനെയും കോടതി ശക്തമായി വിമർശിച്ചു. ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളിയ കോടതി പകരം ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ
ചെന്നൈ: കരൂർ സംഭവത്തിൽ പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സംഭവത്തിനു ശേഷം ദിവസങ്ങൾക്കു ശേഷമാണ് വിജയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കരൂരിലേത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംഭവമാണെന്നായിരുന്നു വിജയുടെ പ്രതികരണം. എന്നാൽ സംഭവത്തിൽ ചില സംശയങ്ങളുള്ളതായും വിജയ് പറയുന്നു. വീഡിയോ സന്ദേശമായാണ് വിജയുടെ വാക്കുകൾ പുറത്തു വന്നിരിക്കുന്നത്.
ചെന്നൈ: നേപ്പാളിലേതിന് സമാനമായ ജെൻസി വിപ്ലവം തമിഴ്നാട്ടിലും വേണമെന്ന് നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയായ ടിവികെയുടെ മുതിർന്ന നേതാവ്. തമിഴക വെട്രി കഴകത്തിന്റെ നേതാവായ ആധവ് അർജുനയാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വിപ്ലവ ആഹ്വാനം നടത്തിയത്. എന്നാൽ വിപ്‌ളവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ ടിവികെയ്ക്ക് ബന്ധമില്ലെന്നും അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും ടിവികെ


























