ബാംഗ്ലൂർ: ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ. മൃതദേഹം ബെംഗളൂരു ബോറിംഗ് ആശുപത്രിയിലാണ് ഉള്ളത്. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ കോറമംഗലയിലാണ് സംസ്കാരം നടക്കുക. സി ജെ റോയിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ
കോഴിക്കോട്: ലൈംഗികാതിക്രമമെന്ന് ആരോപിച്ച് തനിക്കെതിരെ വീഡിയോ പുറത്തുവന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ബസിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മുന്നിലുള്ള യുവതിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കോൺടന്റ് ക്രീയേറ്ററായ യുവതിയുടെ
തിരുവനന്തപുരം: സീറ്റു നിഷേധിച്ചതിലും പാർട്ടി അവഗണനയിലും മനം നൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുഭാവികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആനന്ദിന്റെ വീട് സന്ദർശിച്ചത്. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ആനന്ദിന്റെ ബന്ധുക്കളോട്
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവർത്തകനെ തള്ളി ബിജെപി. ആനന്ദ് ശിവസേനക്കാരനെന്നും ഇന്ത്യ മുന്നണിക്കൊപ്പമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലായിരുന്നുവെന്നും സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ‘ആനന്ദ് ബിജെപി പ്രവർത്തകനായിരുന്നില്ല. ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നയാൾ അല്ല. ബിജെപി
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജാണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയൊടെ ആയിരുന്നു സംഭവം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അനീഷിന് ബിഎൽഒയുടെ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ പുറത്ത് പോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ തിരിച്ചുവന്നപ്പോൾ
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്. ആർഎസ്എസ്–ബിജെപി നേതാക്കളെ പരാമർശിച്ച് എഴുതിയ കുറിപ്പും സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആനന്ദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ
തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കട ബാധ്യത തീർക്കാൻ
തമ്പാനൂർ: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരനെ പൊലീസ് ചോദ്യം ചെയ്യും. ബുധനാഴ്ച പുറത്തുവന്ന വീഡിയോയിൽ യുവാവ് ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. അതേസമയം യുവാവിന്റെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ
പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധവുമായി സഹപാഠികൾ. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ 14 വയസുകാരനായ അർജുനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അർജുന്റെ കുടുംബം ക്ലാസ് അധ്യപികയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തി. അധ്യാപിക നിരന്തരം അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ട് എന്നാണ് ആരോപണം. അർജുന്റെ സഹപാഠികളാണ് പ്രതിഷേധവുമായി സ്കൂൾ
കോട്ടയം: ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശിയായ യുവാവിന്റെ വീഡിയോ. മരണത്തിന് തൊട്ടുമുമ്പ് യുവാവ് ഇൻസ്റ്റഗ്രാമിൽ ബുധനാഴ്ച പുറത്തുവരുന്ന വിധം ഷെഡ്യൂൾ ചെയ്തു വെയ്ക്കുകയായിരുന്നു. ആർഎസ്എസ് ക്യാമ്പിൽ വെച്ച് നിധീഷ് മുരളി എന്ന കണ്ണനിൽ നിന്ന് നിരന്തരമായ ലൈംഗിക

























