കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിത. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് കോടതിക്കെതിരെയുള്ള പ്രധാന വിമർശനമായി അതിജീവിത ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും 5 വർഷം മുമ്പുതന്നെ
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികളാണ് കേസിലുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് രാവിലെ 11 മണിക്ക് ശേഷം വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൃത്യത്തിൽ
കൊച്ചി: 2017 ൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനിക്കും ദിലീപമടക്കമുള്ള പ്രതികൾക്കും എതിരെയുള്ള വിധി നാളെ അറിയാം. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് വിധി പറയാനുളള നടപടികൾ തുടങ്ങുക. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം മഞ്ചു വാര്യരോട് പറഞ്ഞുവെന്ന സംശയത്തിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധി പറയുന്ന തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ ഏപ്രിലിൽ കേസിൽ വാദം പൂർത്തിയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാലാണ് വിചാരണക്കോടതി കേസ് വിധി പറയുന്നതിനായി മാറ്റുന്നത്. പൾസർ സുനി ഒന്നാം




















