ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഹമാസിന്റെ പിടിയിലായ ഇരുപതു പേരെയും വിട്ടയച്ചു. രണ്ടു ഘട്ടമായാണ് ഇവരെ വിട്ടയച്ചത്. ആദ്യ ഘട്ടത്തിൽ ഏഴു പേരെയും രണ്ടാം ഘട്ടത്തിൽ പതിമൂന്നു പേരെയുമാണ് വിട്ടയച്ചത്. മോചിതരായവർക്ക് ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ബന്ദികളെയും
ഗാസ: സമാധാന കരാറിൻന്റെ ഭാഗമായി ഹമാസ് പിടിയിലുണ്ടായിരുന്ന ഇസ്രായേലികളെ മോചിപ്പിക്കാനാരംഭിച്ച് ഹമാസ്. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ മോചിപ്പിച്ച് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. ഇന്ന് 20 പേരെയാണ് ഹമാസ് മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. ഹമാസ് പിടിയിൽ മരിച്ചവരുടെ മൃതദേഹങ്ങളും ജീവിച്ചിരിക്കുന്ന 20 പേരേയും മോചിപ്പിക്കുമെന്നാണ് സമാധാന കരാർ
ടെൽ അവീവ്: ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ



















