ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം തുടരുന്നു. റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മളമായ സ്വീകരണമൊരുക്കി. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം
ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടി വരും. അമേരിക്കൻ പിഴ ചുങ്കത്തേയും വെല്ലുവിളികളേയും പുറംകാലിന് തട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്നിനായും ദ്വിരാഷ്ട്ര ഉച്ചകോടിക്കായും പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് നിർണായക കക്ഷികൾ തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും
ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ ഇന്ത്യയിലെത്തി. 6:35ന് ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ മോദിയുടെ മോസ്കോ സന്ദർശനവേളയിൽ റഷ്യൻ പ്രസിഡന്റ് കാഴ്ചവെച്ച അതിഥിസൽക്കാരത്തിന് പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തിനായി സ്വകാര്യ വിരുന്നൊരുക്കുന്നത്. നാളെ ഔദ്യോഗിക കൂടിക്കാഴ്ച നടക്കും. രാഷ്ട്രപതി
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ന് ഇന്ത്യയിലെത്തുന്നത്. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഉച്ചകോടിക്കെത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന വിരുന്നിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ വൻ വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ
പട്ന: ബിഹാറിന്റെ മഹാഭൂമിയിൽ ഇനിയൊരിക്കലും ജംഗൽരാജ് ഉണ്ടാകില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തിയതായി നരേന്ദ്രമോദി പറഞ്ഞു. എതിരാളികൾ എക്സ്പ്രസ് ഹൈവേ എന്തിനെന്ന് ചോദിച്ചിരുന്നെന്നും വ്യവയായവും എയർപോർട്ടും എന്തിനെന്ന് ആരാഞ്ഞതായും മോദി പറഞ്ഞു. ആ ഇടത്തു നിന്ന് ബിഹാർ മാറിയതായി മോദി കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും ജംഗിൾരാജ് ഉണ്ടാകില്ലെന്നും ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദി
മുസാഫർപുർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ മുസഫർപൂരിലെ വേദിയിൽ മോദിയുടെ കടന്നാക്രമണം. ഇരുവരും അഴിമതിയുടെ ‘രാജകുമാരന്മാർ’ ആണെന്ന് നരേന്ദ്രമോദി പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോദി ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസാഫർപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിന് പകരമായി എന്തും ചെയ്യും, പറഞ്ഞാൽ നൃത്തം വരെ ചെയ്യും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന്
ക്വാലാലംപൂർ: ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. ക്വാലാലംപൂരിൽ നടക്കുന്ന 47-ാം ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ല. മോഡി ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം എത്തുന്നത്. ഒക്ടോബർ 26, 28 തീയതികളിലായതിനാൽ തന്നെ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോദി ഇന്ത്യയിൽ
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറുപടിയുമായി ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ മാസത്തിലെ എണ്ണ ഇറക്കുമതി, സെപ്റ്റംബർ മാസത്തേതിനെക്കാൾ കൂടുതലാണെന്നും


























