കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണത്തിനായി വിജിലൻസ് കോടതി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അജിത് കുമാറിന്റെ ക്ലീൻചിറ്റ് റദ്ദാക്കിയത് തെറ്റായ നടപടിയാണെന്നും ഹൈക്കോടതി പറഞ്ഞു. പരാതിക്കാർ ആവശ്യമായ
തിരുവനന്തപുരം: എം ആർ അജിത് കുമാറിന് ബിവറേജസ് കോർപറേഷൻ ചെയർമാൻ സ്ഥാനം. എക്‌സൈസ് കമ്മിഷണർ ചുമതലയ്ക്ക് പുറമേയാണ് സർക്കാർ ബെവ്കോയുടെ ചെയർമാൻ സ്ഥാനം നൽകിയത്. ഹർഷിത അട്ടല്ലൂരിയായിരുന്നു ബെവ്‌കോയുടെ ചെയർമാന്റെയും മാനേജിങ് ഡയറക്ടറുടെയും ചുമതല വഹിച്ചിരുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം എക്‌സൈസ് കമ്മിഷണറായ അജിത് കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. ഹർഷിത
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പദന കേസിൽ എഡിജിപി എം ആർ അജിത്ത് കുമാറിന് എതിരായ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ഹർജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വിജിലൻസ് കോടതി ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാർ
ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കും തിരുവനന്തപുരം: ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി



















