കൊൽക്കത്ത: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച് പശ്ചിമബംഗാൾ. കൊൽക്കത്തിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 10 മരണം സ്ഥിരീകരിച്ചു. നഗരം വെള്ളക്കെട്ടിലായതോടെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ

















