ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ടീം മാനേജ്‌മെന്റിന്റെ നിലപാടുകളെ കൈഫ് ചോദ്യം ചെയ്തു. ഇന്ത്യന്‍ ടീമില്‍ എല്ലാവരും ഭയപ്പെട്ടാണ് കളിക്കുന്നതെന്നും കൈഫ് പറഞ്ഞു. ‘ കളിക്കുന്ന
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനു നവംബര്‍ 14 വെള്ളിയാഴ്ച തുടക്കമാകും. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ എന്നിങ്ങനെയാണ് പരമ്പരയിലുള്ളത്. നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് കടുത്ത എതിരാളികള്‍ ആണ്. നവംബര്‍ 14 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 9.30
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിയുള്ള ആദ്യ ടെസ്റ്റില്‍ ഇന്നിങ്സ് ജയം നേടി ഇന്ത്യ. 140 റൺസിനും ഇന്നിങ്സിനുമാണ് ഇന്ത്യ വിൻഡീസിനെ അടപടലം തകർത്തത്. രണ്ട് ഇന്നിങ്സിലും ദയനീയമായി തകർന്നടിഞ്ഞ വിൻഡീസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്സിൽ 162 റൺസിനും രണ്ടാമിന്നിങ്സിൽ 146 റൺസിനുമാണ് വിൻഡീസ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ തന്നെ 286 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 448-5
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷം വളരെ വൈകാരികമായാണ് കെ.എല്‍.രാഹുല്‍ ആഘോഷപ്രകടനം നടത്തിയത്. പൊതുവെ ശാന്തമായി സെഞ്ചുറി ആഘോഷിക്കാറുള്ള രാഹുല്‍ ഇത്തവണ ‘ഫിംഗര്‍ സക്കിങ്’ (വിരലുകള്‍ വായിലിട്ട്) സെലിബ്രേഷന്‍ നടത്തിയത് തന്റെ മകള്‍ക്കു വേണ്ടിയാണ്. രാഹുലിനും ജീവിതപങ്കാളി ആതിയയ്ക്കും കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുഞ്ഞ്
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 44.1 ഓവറിലാണ് വിൻഡീസ് 162 റൺസിലെത്തിയത്. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസപ്രീത് ബുംറ മൂന്ന്
വളരെ അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും ശിഖര്‍ ധവാനും. കൈവിട്ടു പോകുമെന്ന് കരുതിയ പല കളികളിലും ഇന്ത്യയെ ഇരുവരും ചേര്‍ന്ന് വിജയത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ വെച്ച് വിരാട് കോലിയെ ധവാന്‍ ശകാരിച്ചത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശിഖര്‍ ധവാന്‍. തങ്ങള്‍ ഒന്നിച്ചു കളിച്ചുകൊണ്ടിരുന്ന സമയത്ത് കോലിയുമായി പലവട്ടം തര്‍ക്കം
അണ്ടര്‍ 19 ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ഒരു ഇന്നിങ്‌സിനും 58 റണ്‍സിനും തോല്‍പ്പിച്ച് ആധികാരിക വിജയം നേടിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് 14 കാരന്‍ വൈഭവ് സൂര്യവന്‍ശിയാണ്. ട്വന്റി 20 കളിക്കുന്ന ലാഘവത്തോടെയാണ് വൈഭവ് ആതിഥേയരായ ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയെ നേരിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 243 നു ഓള്‍ഔട്ട് ആയപ്പോള്‍
ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റര്‍ എബി ഡി വില്ലിയേഴ്‌സ്. കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ലെന്നും ഏഷ്യ കപ്പ് കിരീടം സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി സ്‌പോര്‍ട്‌സിന്റെ മാന്യതയ്ക്കു ചേരുന്നതല്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡി വില്ലിയേഴ്‌സിന്റെ പ്രതികരണം. ‘ കിരീടം നല്‍കുന്ന ആളോടു
ഏഷ്യ കപ്പിലെ മികച്ച പ്രകടനം കൊണ്ടും മലയാളി താരം സഞ്ജു സാംസണ്‍ 2026 ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് അനായാസം പ്രവേശിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോപ് ഓര്‍ഡറില്‍ അതിശക്തമായ മത്സരം തുടരുന്നതിനാല്‍ സഞ്ജുവിനു ഏത് പൊസിഷന്‍ നല്‍കുമെന്ന ആശങ്കയാണ് താരത്തിന്റെ ട്വന്റി 20 ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു വിലങ്ങുതടിയാകുന്നത്. ഓപ്പണിങ്ങോ
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ സംഭവങ്ങൾക്കാണ് ഏഷ്യ കപ്പ് ഫൈനൽ വേദിയായത്. ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലുറച്ചു നിന്നതോടെ നഖ്വി ട്രോഫിയുമായി തന്റെ ഹോട്ടൽ റൂമിലേക്ക്


























