ഡൽഹി: ദേശീയപാതയിൽ യാത്രയ്ക്കാവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന ക്യൂ ആർ കോഡ് ബോർഡുകൾ വെയ്ക്കാൻ ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ) പദ്ധതിയൊരുക്കി. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം യാത്രകളില്‍ അവശ്യ സേവനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ക്യൂആർ കോഡുകൾ സഹായിക്കും. ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ
ഡൽഹി: 6000 കോടി ചിലവിൽ ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കപാതയൊരുങ്ങുന്നു. നദിക്കടിയിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാതയാണിത്. അസമിലെ ഗൊഹ്പുർ – നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. അസമിനെയും അരുണാചൽ പ്രദേശിനേയും ബന്ധിപ്പിക്കുന്ന ടണൽ അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. 33.7 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് രൂപകൽപ്പന ചെയ്യുന്നത്. പദ്ധതിക്കായി
ഡൽഹി: നേരത്തേയുള്ള 55 ശതമാനത്തിനു പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3 ശതമാനം അധിക ക്ഷാമബത്ത നൽകുമെന്ന് കാബിനെറ്റിന്റെ തീരുമാനം. ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ വരുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ വർദ്ധനവ് ബാധകമാണ്. രാജ്യത്ത് ഉണ്ടായ വിലക്കയറ്റത്തെ നേരിടാനാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിച്ചത്. 49.19 ലക്ഷത്തോളം വരുന്ന
ഡൽഹി: ഗാസയുടെ പുനർ നിർമാണത്തിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അബാസിഡർ റൂവൻ അസർ. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിര ഭാവിയും നൽകുന്നതിൽ ഇന്ത്യയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനയെക്കുറിച്ചും റൂവൻ അസർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന പദ്ധതിയിൽ ഇന്ത്യയുടെ നിലപാടിനെ ഇസ്രായേൽ സ്വാഗതം ചെയ്തു. സമാധാനം,
ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി
തിരുവനന്തപുരം: ലാനിന പ്രതിഭാസത്തെക്കുറിച്ച് ഓൺലൈനിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത് നോർത്ത് ഇന്ത്യയിലെ പോലെ അതി ശൈത്യത്തിലേക്ക് കേരളവും പോയേക്കുമെന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ശൈത്യകാലത്ത് ലാനിന പ്രതിഭാസമുണ്ടായാൽ അതിശൈത്യത്തിന് കാരണമാകാറുണ്ട്. കേരളത്തിൽ മഴക്കാലത്തെത്തുന്നതിനാൽ അതിശൈത്യമുണ്ടാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വിവിധ പ്രതിഭാസങ്ങൾ കൊണ്ട് കേരളത്തിൽ
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും നുണപ്രചാരണവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ അപേക്ഷിച്ചുവെന്നും ഇടപെടാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിർബന്ധിച്ചെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അസിം മുനീറിന്റെ വീരവാദം. ഇന്ത്യയ്ക്ക് കനത്ത























