ഡൽഹി: പൊതുമേഖലാ കമ്പനികളും റിലയൻസും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി റോയിട്ടേഴ്സ്. ഏപ്രിൽ മാസം മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് എന്നീ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് വാർത്താ ഏജൻസിയായ
ന്യൂയോർക്ക്: ഇന്ത്യൻ ഇറക്കുമതികൾക്ക് നിശ്ചയിച്ചിരുന്ന അധിക നികുതി നീക്കം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചെന്ന് റിപ്പോർട്ട്. ഇന്ത്യ യുഎസ് വ്യാപാരക്കരാറിലേക്ക് നീങ്ങിയതോടെയാണ് അമിത ചുങ്കം ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള എക്സിക്യുട്ടീവ് കരാറിൽ ട്രംപ് ഒപ്പുവെച്ചു. 2025 ഓഗസ്റ്റ് മുതൽ റഷ്യക്കെതിരെയുള്ള
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ
മോസ്കോ: ഇന്ത്യ-യുഎസുമായി വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എണ്ണ വാങ്ങുന്നത് നിർത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും
ഡൽഹി: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് ആയ 18% മാത്രമാകും ഇനി ഇന്ത്യയ്ക്കുമേൽ ചുമത്തുക. നവമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു




















