ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നതിനിടെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഗോവർദ്ധന്റെ ജാമ്യാപേക്ഷ
തിരുവനന്തപുരം: ശബരിമലയിൽ എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന. ഗോവർധൻ എന്നയാളുടെ സ്വർണക്കടയിൽ സ്വർണം എത്തിയത് വരെയുള്ള വിവരങ്ങൾ പൊലീസിനു ലഭ്യമാണ്. എന്നാൽ അവിടെ നിന്ന് സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താനാണ് ഇപ്പോൾ എസ്ഐടി ശ്രമിക്കുന്നത്. പങ്കജ് ഭണ്ഡാരി സിഇഒ ആയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വേർതിരിച്ച സ്വർണം ഗോവർധന്റെ സ്വർണക്കടയിൽ വിറ്റെന്ന് എസ്ഐടി
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവര്‍ധന് 15 ലക്ഷം രൂപയ്‌ക്ക് വിറ്റു. ഗോവര്‍ധനാണ് എസ്‌ഐടി സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയുടെ പേരില്‍ പല തവണകളായി ഉണ്ണികൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നും ഗോവര്‍ധന്‍ മൊഴി നല്‍കി. 476 ഗ്രാം സ്വര്‍ണം ഗോവർധനു വിറ്റപ്പോൾ ആദ്യം 15 ലക്ഷം രൂപയാണ് വാങ്ങിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട്



















