ന്യൂയോർക്ക്: ഇന്ത്യൻ ഇറക്കുമതികൾക്ക് നിശ്ചയിച്ചിരുന്ന അധിക നികുതി നീക്കം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചെന്ന് റിപ്പോർട്ട്. ഇന്ത്യ യുഎസ് വ്യാപാരക്കരാറിലേക്ക് നീങ്ങിയതോടെയാണ് അമിത ചുങ്കം ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള
ഡൽഹി: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് ആയ 18% മാത്രമാകും ഇനി ഇന്ത്യയ്ക്കുമേൽ ചുമത്തുക. നവമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു
വാഷിങ്ടൺ: 75 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി മുതൽ അമേരിക്ക കുടിയേറ്റ വിസ നൽകില്ല. ഈ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസ നൽകുന്നത് ജനുവരി 21 മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി അമേരിക്കൻ ഭരണകൂടം അറിയിച്ചു. റഷ്യ, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. യുഎസിൽ സ്ഥിര താമസത്തിന് ആഗ്രഹിക്കുന്നവരെ പുതിയ നിയന്ത്രണം പ്രതികൂലമായി ബാധിക്കും. ഇവരെ അമേരിക്കയുടെ
ഇസ്ലാമാബാദ്: ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ അതിർത്തി രാഷ്ട്രമായ പാകിസ്ഥാനിൽ ആശങ്ക. ഇറാന്റെ നിയന്ത്രണങ്ങൾ അമേരിക്ക ഏറ്റെടുത്താൽ അത് പാകിസ്ഥാനെ ആഭ്യന്തരമായും രാഷ്ട്രീയമായും പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇസ്ലാമാബാദിൽ അടിയന്തര യോഗം ചേരാനാണ് പാക് സംയുക്ത സൈനിക മേധാവി അസിം മുനീറും സൈനിക വൃത്തങ്ങളും ഒരുങ്ങുന്നത്. ഇറാനിലെ ആഭ്യന്തര
മാൻഹാട്ടൻ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം അത്തരം ഒരു കുറ്റവും താൻ കുറ്റം ചെയ്തില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്
വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നൈജീരിയയിലെ
ന്യൂയോർക്ക്: ഫിഫ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ട്രംപിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പ്രതികരിച്ചു. ദശലക്ഷങ്ങളുടെ ജീവൻ
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് ഗവണ്‍മെന്റ് 50,000 സുരക്ഷാ ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. മറ്റു മേഖലകളിൽ കൂട്ടപ്പരിച്ചുവിടലിനിടെയാണ് ഈ നിമനങ്ങൾ നടക്കുന്നത്. ഈ വര്‍ഷം ഏകദേശം 300,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നതായി കൂപ്പര്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന
വാഷിങ്ടണ്‍: ലളിതമായൊരു താരിഫ് ചുമത്താൻ തനിക്ക് അധികാരമില്ലേയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചു. താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ്, അമേരിക്കൻ കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയതായി യുഎസ് സുപ്രീം കോടതി ഉന്നയിച്ച സംശയങ്ങളുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രതികരണം. തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെ കാണാൻ സിറിയൻ പ്രസിഡന്റ് യുഎസിലെത്തി. ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്ന് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയെ നീക്കം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ട്രംപുമായുള്ള സുപ്രധാനമായ ഔദ്യോഗിക കൂടിക്കാഴ്ച. സിറിയയിലെ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന ബഷാര്‍ അല്‍ അസദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം


























