തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ഐതിഹാസികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും രാജ്യത്തെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അതേസമയം നരേന്ദ്രമോദിയുടെ മൂന്നാം ഭരണത്തിലെ മൂന്നാം ബജറ്റ്
ഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റ് അവതരണം പൂര്‍ത്തിയായപ്പോൾ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഒരു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ അപൂർവ ധാതു ഖനന-സംസ്കരണ-വിപണന ഇടനാഴിയുടെ ഭാഗമാക്കിയതും കടലാമ ഗവേഷണ സ്ഥാപനം അനുവദിച്ചതും മാത്രമാണ് കേരളത്തിനായുള്ള പദ്ധതികൾ. രാവിലെ 11 മണിക്ക് ധനമന്ത്രി കേന്ദ്ര
ഡൽഹി: രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് പാർലമെന്റിൽ സമർപ്പിച്ചു. തുടർന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ ബജറ്റ് പ്രസംഗം ആരംഭിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-പൂനൈ, പൂനൈ-ബൈദരാബാദ്, ഹൈദരബാദ്-ചെന്നൈ, ഹൈദരാബാദ്-ബാംഗ്ലൂർ, ബാംഗ്ലൂർ-ചെന്നൈ, ഡൽഹി-വാരണാസി, വാരണാസി-സിലിഗുഡി തുടങ്ങിവയാണ് പ്രധാന നഗരങ്ങളെ
ഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ തവണത്തെ ബജറ്റിൽ പ്രതിവർഷം 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് മധ്യവർഗ വോട്ടുകൾ സമാഹരിക്കുന്നതിന് മോദി ഗവൺമെന്റിനെ സഹായിച്ചു എന്നാണ് കരുതുന്നത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് നാളെ. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമാകും. ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമോ എന്നാണ് രാജ്യത്തെ മധ്യവർഗം ഉറ്റുനോക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ





















