കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി വിജയം. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസെടുത്ത സിംബാബ്‌വെയ്ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 170 എന്ന വിജയലക്ഷ്യം നേടാനാകാതെ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 44
രാജ്യാന്തര ടീമിലേക്കു ഇനിയൊരു വിളിയുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിടത്തു നിന്ന് ലോകകപ്പ് ടീമിന്റെ ഭാഗമായ ഇഷാന്‍ കിഷന്‍ അതിനൊത്ത പ്രകടനവുമായി മുന്നേറുകയാണ്. ലോകകപ്പിലെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ ഇഷാന്‍ അര്‍ധ സെഞ്ചുറി നേടി. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 24 പന്തില്‍ 61 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഇഷാന്റെ വെടിക്കെട്ട്. 254.17 സ്‌ട്രൈക് റേറ്റിലാണ് ഇഷാന്റെ
ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ 166 നു ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനായി സാം കറാന്‍ (30
ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന സഞ്ജുവിനു നാളെ നടക്കുന്ന നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ആദ്യ ലോകകപ്പ് മത്സരമായിരിക്കും ഇത്. 2024 ലോകകപ്പില്‍ സഞ്ജു ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
ട്വന്റി 20 ലോകകപ്പില്‍ ത്രില്ലറുകളുടെ ത്രില്ലര്‍ ! ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത് രണ്ടാം സൂപ്പര്‍ ഓവറില്‍ ! അഹമ്മദബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ഒരു ത്രില്ലര്‍ സിനിമയ്ക്കാണ് സാക്ഷ്യംവഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് (41 പന്തില്‍ 59), റിയാന്‍
ദോഹ: ഫെബ്രുവരി 10ന് ദേശീയ കായിക ദിനം ആഘോഷിക്കാനൊരുങ്ങി ഖത്തർ. രാജ്യത്തെ എല്ലാ പൗരന്മാരിലും താമസക്കാരിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ഖത്തർ ആചരിക്കുന്നത്. ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലുടനീളം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാന്‍ കളിക്കാനുള്ള സാധ്യത തെളിയുന്നത്. പാക്
ധാക്കുവാഖാന: എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിൽ കേരളത്തെ തോൽപ്പിച്ച് സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. ആദ്യ പകുതി ഗോൾ രഹിതമായിരുന്ന മത്സരത്തിൽ 109–ാം മിനിറ്റിൽ സർവീസസിന്റെ അഭിഷേക് പവാർ ഗോളടിച്ചതോടെയാണ് കേരളത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിലാണ് ധാകുവാഖാന സ്റ്റേഡിയത്തിൽ കേരളം 1-0 ത്തിന് തോറ്റത്. ആദ്യ 15 മിനിറ്റ്
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മുഹമ്മദ് സിറാജിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യക്കായി രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ടീമിലുള്ളതിനാല്‍ സിറാജിനു ലോകകപ്പ് ടീമിലെത്താനുള്ള വഴികള്‍ അടയുകയായിരുന്നു. ഓള്‍റൗണ്ടര്‍ കൂടിയായതിനാല്‍ ബൗളിങ്ങില്‍ സിറാജിനു താഴെ നിന്നിട്ടും
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു ജയത്തുടക്കം. യുഎസ്എയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ നായകന്‍ സൂര്യകുമാര്‍ കാഴ്ചവെച്ച പോരാട്ടവീര്യമാണ് ഇന്ത്യയുടെ ജയത്തിനു കാരണം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132


























