കൊച്ചി: പ്രമുഖ സ്പോർട്സ് കമന്റേറ്ററായ ഷൈജു ദാമോദരന്‍ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം. കമന്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്കാരമാണ് ഷൈജുവിന് ലഭിച്ചിരിക്കുന്നത്.ദേശീയവും അന്താരാഷ്ട്രവുമായ നിരവധി കായിക വേദികളിൽ മലയാളത്തിലെ ശബ്ദമാണ് ഷൈജു ദാമോദരൻ. സ്പോർട്സ് ആങ്കർ , പ്രസന്റർ എന്നീ നിലകളിലും
ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തിയ ജമ്മു കശ്മീര്‍ ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് താൻ കരുതുന്നുവെന്ന് ഒമര്‍ അബ്ദുള്ള പ്രത്യാശ പ്രകടിപ്പിച്ചു. രഞ്ജി ട്രോഫി ഫൈനലിലെത്തുക എന്നത് മുഴുവൻ ടീമിന്റെയും ഒത്തൊരുമിച്ചുള്ള വിജയമാണെന്നും ഒമർ
ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ മുന്‍ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്ത്. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയയുടെ സാധ്യതകള്‍ അടഞ്ഞത്. സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുകയും ചെയ്തു. സിംബാബ്വെയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ ഓസ്ട്രേലിയയ്ക്കു ഇന്നത്തെ സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം നിര്‍ണായകമായിരുന്നു.
മുൻ ചാംപ്യൻമാരായ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായോ? ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ രണ്ടാം തോൽവി ഓസീസിനു വലിയ തിരിച്ചടിയായെങ്കിലും സാങ്കേതികമായി അവർ സൂപ്പർ എട്ട് കാണാതെ പുറത്തായിട്ടില്ല. അതേസമയം സൂപ്പർ എട്ടിലേക്കു ഓസീസ് എത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുകയും വേണം ! ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തോറ്റതാണ് ഓസ്ട്രേലിയയുടെ കാര്യങ്ങൾ
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 61 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 18 ഓവറില്‍ 114 നു അവസാനിച്ചു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങള്‍ ഇത്തവണ വാക്കേറ്റത്തിലേക്കൊന്നും പോയില്ലെങ്കിലും
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കു ജയം സമ്മാനിച്ചത് ഇഷാന് കിഷന്റെ പ്ലാന്‍ ബി. വേഗംകുറഞ്ഞ പിച്ചില്‍ ബാറ്റിങ് ദുഷ്കരമെന്ന് മനസിലാക്കിയ ഇഷാന് പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്തി. ഒരുപക്ഷേ ഇഷാന്റെ ഇന്നിങ്സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ 150 ല്‍ കുറഞ്ഞേനെ. തുടക്കത്തില്‍ തന്നെ സഹഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായിട്ടും ഇഷാന് പ്രതിരോധത്തിലേക്കു
ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന് ഒരു ഇരയെ അല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തത് 61 റണ്‍സിന്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 18 ഓവറില്‍ 114 നു അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ പോരിനു ആരംഭം. ടോസ് ലഭിച്ച പാക്കിസ്ഥാന് ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2021 മുതല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന 13 മത്സരങ്ങളില്‍ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇരു ടീം
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും. വയറുവേദനയും പനിയും മൂലം നമീബിയയ്ക്കെതിരെ കളിക്കാതിരുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തും. അഭിഷേക് കളിക്കുമെന്നാണ്
നമീബിയക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ ഇഷാൻ കിഷൻ പാക്കിസ്ഥാനെതിരായ കളിയിലും ഓപ്പണറായി തുടരുമെന്നതിൽ സംശയമില്ല അതേസമയം നമീബിയക്കെതിരായ മത്സരത്തിൽ രണ്ട് ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തി കളമൊഴിഞ്ഞ സഞ്ജു സാംസണോ അതോ അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിൽ അദ്ദേഹമോ ആരാണ് പാക്കിസ്ഥാനെതിരെ കളിയിൽ സ്ഥാനമുറപ്പിക്കുകയെന്നതിൽ ഇതുവരെ വ്യക്തതയില്ല. അഭിഷേക്


























