വാഷിങ്ടൺ: ട്രംപ് അനിശ്ചിത കാലത്തേക്ക് മേധാവിയായി ലോകസമാധാനത്തിനായി ഒരു സംഘടന രൂപീകരിച്ചതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. ‘ബോർഡ് ഓഫ് പീസ്’ എന്ന് പേരിട്ടിരിക്കുന്ന സംഘടനയിൽ പാക്കിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ അംഗങ്ങളായി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾ ട്രംപിന്‍റെ ബോർഡ് ഓഫ് പീസിൽ
ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ജനുവരി 27 മുതൽ ടെക് ഭീമനായ ആമസോൺ ഏകദേശം 16000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും മാസങ്ങളിൽ ഏകദേശം 30,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോൺ പദ്ധതിയിടുന്നതായി ഒക്ടോബറിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 14000 പേരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഇപ്പോൾ പിരിച്ചുവിടലിന്റെ രണ്ടാം
ബെയ്‌ജിങ്: ബഹിരാകാശ പദ്ധതികളില്‍ ചൈനയ്ക്ക് തിരിച്ചടി. ഒരു ദിവസം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടു. ചൈനയില്‍ ശനിയാഴ്‌ച നടന്ന ഈ റോക്കറ്റ് വിക്ഷേപണ പരാജയങ്ങളെ കറുത്ത ശനിയാഴ്‌ച എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച ഗലാക്റ്റിക് എനര്‍ജി അന്വേഷണം
വാഷിങ്ടൺ: 54 വർഷത്തിന് ശേഷം വീണ്ടും ചാന്ദ്ര ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് നാസ. വനിത അടങ്ങുന്ന നാലംഗ സംഘത്തെയാണ് ആർട്ടിമിസ് 2 ചാന്ദ്ര ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവർ തിരിച്ചു വരും. ആദ്യ ലോഞ്ച് വിൻഡോ പ്രകാരം ഫെബ്രുവരി 10 നുള്ളിൽ ആർട്ടിമിസ് 2 വിക്ഷേപിക്കണം. ഇപ്പോൾ ലക്ഷ്യമിടുന്നത് ഫെബ്രുവരി ആറാം തീയതി വിക്ഷേപണം
കാലിഫോര്‍ണിയ: നാസയുടെ ക്രൂ-11 നുമായി സ്പേസ് എക്‌സിന്‍റെ പേടകം സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു. ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചാണ് സംഘം തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നം നേരിട്ട ബഹിരാകാശ സഞ്ചാരിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം അവസാനിപ്പിച്ചത്. ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ഡ്രാഗൺ എൻഡവർ സ്പ്ലാഷ് ഡൗൺ ചെയ്തത് (കടലിൽ
വാഷിങ്ടൺ: 75 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി മുതൽ അമേരിക്ക കുടിയേറ്റ വിസ നൽകില്ല. ഈ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസ നൽകുന്നത് ജനുവരി 21 മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി അമേരിക്കൻ ഭരണകൂടം അറിയിച്ചു. റഷ്യ, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. യുഎസിൽ സ്ഥിര താമസത്തിന് ആഗ്രഹിക്കുന്നവരെ പുതിയ നിയന്ത്രണം പ്രതികൂലമായി ബാധിക്കും. ഇവരെ അമേരിക്കയുടെ
ടെഹ്‌റാൻ: സംഘർഷം രൂക്ഷമായതോടെ ജനുവരി 8 മുതൽ 12 വരെ ഇറാനിൽ 3400 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 10,000 ത്തിലേറെ പേരെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. അതേസമയം പ്രക്ഷോഭകാരികളെ രഹസ്യമായി അമേരിക്ക സഹായിക്കുന്നതായാണ് വിവരം. ഇറാനിൽ യുഎസ് നേരിട്ടുള്ള സൈനിക നടപടി
ഇസ്ലാമാബാദ്: ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ അതിർത്തി രാഷ്ട്രമായ പാകിസ്ഥാനിൽ ആശങ്ക. ഇറാന്റെ നിയന്ത്രണങ്ങൾ അമേരിക്ക ഏറ്റെടുത്താൽ അത് പാകിസ്ഥാനെ ആഭ്യന്തരമായും രാഷ്ട്രീയമായും പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇസ്ലാമാബാദിൽ അടിയന്തര യോഗം ചേരാനാണ് പാക് സംയുക്ത സൈനിക മേധാവി അസിം മുനീറും സൈനിക വൃത്തങ്ങളും ഒരുങ്ങുന്നത്. ഇറാനിലെ ആഭ്യന്തര
കാലിഫോര്‍ണിയ: സംഘാംഗത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ദൗത്യമവസാനിപ്പിച്ച് നാസയുടെ സംഘം. നാസയുടെ ക്രൂ 11 എന്ന നാലംഗസംഘമാണ് ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചത്. ഡ്രാഗൺ എൻഡവർ പേടകത്തിൽ തുടരുകയായിരുന്ന സംഘത്തിലെ ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് സംഘം മടങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി
ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം റദ്ദാക്കി ഇറാൻ സൈന്യം. പ്രക്ഷോഭകാരികൾക്ക് യുഎസിന്റെ പിന്തുണയുള്ള സാഹചര്യത്തിലാണ് സ്റ്റാർ ലിങ്ക് സേവനം ഇറാൻ തടയുന്നത്. സേവനം സൗജന്യമായി ലഭ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ സ്റ്റാർലിങ്ക് ഇന്റർനെറ്റ് നിരോധിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഇനി


























