ചെന്നൈ: നേപ്പാളിലേതിന് സമാനമായ ജെൻസി വിപ്ലവം തമിഴ്നാട്ടിലും വേണമെന്ന് നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയായ ടിവികെയുടെ മുതിർന്ന നേതാവ്. തമിഴക വെട്രി കഴകത്തിന്റെ നേതാവായ ആധവ് അർജുനയാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വിപ്ലവ ആഹ്വാനം നടത്തിയത്. എന്നാൽ വിപ്‌ളവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെ പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്നും വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്. പിന്നാലെ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ
ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ഗാന്ധി ജയന്തിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമയ്ക്ക് നേരെ ഇന്ത്യ വിരുദ്ധ വാക്കുകൾ എഴുതിയും പ്രതിമയിൽ പെയിന്റെടിച്ചും വികൃതമാക്കിയത്. ആക്രമണത്തിൽ പ്രമയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ
തിരുവനന്തപുരം: ഏഷ്യാ കപ്പ് ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീം ഗംഭീരം വിജയം നേടിയതിനെ തുടർന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുമ്പോൾ ഒരു ആശംസ പോലും അറിയിക്കാതെ കോൺഗ്രസ്സ് നേതൃത്വം മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദ്യം ചെയ്ത് ബിജെപി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതൃത്വം വിഷയത്തിൽ ഉത്തരം പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തിൽ കോൺഗ്രസ്സിന്
വാഷിങ്ടൺ: ഗസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളെ സ്വാഗതം ചെയ്ത് അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ. ഗാസയിൽ സമാധാനം നടപ്പിലാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദനം അറിയിച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറാണ്
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ്
കാബൂൾ: അഫ്‍ഗാനിസ്ഥാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. 2021 ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷമ ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ശരിയ നിയമ പ്രകാരം അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നിരോധനം ഏർപ്പെടുത്തിയത്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് നിരോധന ഉത്തരവിറക്കിയത്. ഇന്റർനെറ്റ്
ന്യൂഡൽഹി: വിവിധ സംഘടനകളുടെ പിന്മാറ്റം ലഡാക്കില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായതിനെ തുടർന്ന് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരം ആയിരുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കുന്നത്. ലഡാക്കില്‍ പൂര്‍വ സാഹചര്യം
ഇസ്‌ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ പാക് അധീന കാശ്മീരിൽ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ വെടിവെപ്പ്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാർക്കു നേരെയാണ് പാക്കിസ്ഥാൻ സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫെറൻസും വെടിവെപ്പ് നടത്തിയത്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു.
ഒട്ടാവ: ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ബിഷ്‌ണോയി ഗ്യാങ്ങിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് കാനഡ സർക്കാർ. ഇവരുടെ ഗ്രൂപ്പിനെ ഭീകര സംഘടനയായിട്ടാണ് ഒട്ടാവയിലെ ലിബറൽ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇന്ത്യ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സുപ്രധാന പ്രഖ്യാപനം എത്തുന്നത്. ഈ


























