മുംബൈ: എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35-ലധികം പുതുമയുമായി റെനോ കിഗർ എത്തി. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യപുതിയ റെനോ കിഗർ പുറത്തിറക്കിയതോടെ ആകര്‍ഷകമായ
കന്യാകുമാരി എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. തിരുവനന്തപുരത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്താൽ ആ ലിസ്റ്റിൽ കന്യാകുമാരി കൂടി ഉണ്ടാകും. എത്ര തവണ പോയാലും വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു ഇടം കൂടിയാണ് കന്യാകുമാരി. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ഒരിടമാണ് കന്യാകുമാരി. ഏതൊരു സഞ്ചാരിയും കാണാൻ കൊതിക്കുന്ന കാഴ്ചകളിൽ ഒന്നാണ് കന്യാകുമാരിയിലെ സൂര്യോദയവും
മുംബൈ: സാധാരണ എലഗൻസ് വേരിയന്റിനേക്കാൾ കൂടുതൽ സ്‌പോർട്ടിയായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി. പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ബ്ലൂ മെറ്റാലിക്, ഇമോഷണൽ റെഡ്, സിമന്റ് ഗ്രേ, പ്രീവിയസ് മെറ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബോണറ്റ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക്
മുംബൈ: ഈ മാസം 31 നു മുൻപായി ഇറ്റാലിയൻ സൂപ്പർ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റിയുടെ ഡെസേർട്ട്എക്സ് റാലി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ലഭിക്കും. വരും ദിവസങ്ങളിൽ അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പദ്ധതിയിടുന്നവർക്കായി കിടിലൻ ഓഫറാണ് ഡ്യുക്കാറ്റി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി ബൈക്കിന് നേരിട്ടാവില്ല ഓഫർ നൽകുന്നത്. ഡ്യുക്കാട്ടി സ്റ്റോറിൽ
പോയകാലത്തിന്റെ പ്രതാപവും പേറി, ചാലിയാറിന്റെ കരയില്‍ തലയെടുപ്പോടെ ഇന്നും നിൽക്കുന്ന ഒരു കോവിലകം ഉണ്ട് അതാണ് നിലമ്പൂര്‍ കോവിലകം. കോവിലകങ്ങള്‍ ഓര്‍മകള്‍ മാത്രമായി മാറുന്നിടത്ത് അല്ലെങ്കില്‍ റിസോര്‍ട്ടുകള്‍ ആയി മാറുന്നിടത്താണ് നിലമ്പുർ കോവിലകം തലയെടുപ്പോടെ നിൽക്കുന്നത്. ഒരുകാലത്ത് കോവിലകത്ത് എഴുപത്തിയൊന്ന് ആനകള്‍ വരെ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടുത്തെ ഏഴ്
ആനക്കൂട്ടങ്ങളും കടുവയും പുലിയുമെല്ലാം വിലസുന്ന കാട്ടിലൂടെ ഒരു കൂട്ടം വിശ്വാസികൾ. അതും പല മതത്തിൽ പെട്ടവർ അവിടെ മതമില്ല മനുഷ്യർ മാത്രം. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഈ യാത്ര. ബാക്കി 363 ദിവസവും ആള്‍പ്പെരുമാറ്റമില്ലാത്ത കൊടുംകാട്. പറഞ്ഞു വരുന്നത് ഗുണ്ടറ ദർഗ്ഗയിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഉറൂസ് നേര്‍ച്ചയെ കുറിച്ചാണ്. കേരള-കർണാടക അതിർത്തിയോടുചേർന്നുള്ള ബൈരക്കുപ്പ
ദൂരെ കോടമഞ്ഞ് പുതഞ്ഞ മലനിരകൾ,കുത്തനെ ഒഴുകുന്ന അരുവികൾ, മഞ്ഞണിഞ്ഞ താഴ്‌വരകൾ, നടക്കുമ്പോള്‍ കൈയ്യകലത്തില്‍ നിന്ന് ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാൻ പറ്റുന്ന ഒരിടം. കേട്ടിട്ട് തെറ്റിദ്ധരിക്കേണ്ട ഇത് കാശ്മീരോ ഹിമാചല്‍പ്രദേശോ അല്ല കേരളത്തിന്റെ സ്വന്തം കാശ്മീര്‍ എന്ന് വിളിക്കുന്ന കാന്തല്ലൂർ ആണ്. ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ്
ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും കാറ്റും മുന്നറിയിപ്പില്ലാതെ വന്നുപോകുന്ന മഴയും നീലക്കുറിഞ്ഞിയും അങ്ങനെ കാഴ്ചകളുടെ ഒരു കുളിരാണ് ചിക്മംഗളൂരിലെ മുല്ലയനഗിരി മലനിരകൾ. നീലക്കുറിഞ്ഞി പൂക്കുന്നതിലൂടെയാണ് മുല്ലയനഗരി ശ്രദ്ധേയമായത്. എന്നാൽ, ഈമനോഹരമായ കാഴ്ച ഇനി എത്രകാലം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെ, 16,000 ഏക്കറോളമായിരുന്ന നീലക്കുറിഞ്ഞി ഇപ്പോൾ 9000 ഏക്കറായി കുറഞ്ഞു. വേണ്ടത്ര
കേരളത്തിൽ മഴ കഴിഞ്ഞാൽ പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യത്തിലും വിരിയുന്ന കാലമാണ്. പച്ചപ്പിൽ പൊതിഞ്ഞ പർവ്വത നിരകൾ, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞിന്റെ മായാജാലം ഇവയെല്ലാം കൂടി ട്രെക്കിംഗ് പ്രേമികൾക്ക് ഒരു വിസ്മയലോകം സമ്മാനിക്കും. പ്രകൃതിയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് മൺസൂൺ സമയം ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ നിരവധി സ്ഥലങ്ങൾ
ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ പിന്നെ ആളുകൾ തേടിച്ചെല്ലുന്ന തമിഴ്നാട്ടിലെ പാവപ്പെട്ട വന്റെ ഊട്ടിയാണ് ഏർക്കാട്. മലനിരകളും, കായലുകളും കാപ്പിത്തോട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കു കയാണ് ഏർക്കാട്. സേലത്തിനടുത്ത് കിഴക്കൻ മലനിരകളിലെ ഷെവരായ് കുന്നുകളില്‍, സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സേലത്ത്