ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത് സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത് കൊച്ചി: സമ്പാദ്യക്കാരെ നിക്ഷേപകരാക്കുന്ന നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘പേഴ്‌സണലൈസ്ഡ്
ഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ചു. ഈ തീയതിക്ക് മുമ്പ് ‘ഒറിജിനല്‍ റിട്ടേണോ’ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നേരത്തെ സമര്‍പ്പിച്ച റിട്ടേണില്‍ റീഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍, ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ആ തുക അക്കൗണ്ടിലെത്തും. അതേസമയം ഡിസംബര്‍ 31-നകം ഒരു തവണ പോലും റിട്ടേണ്‍ ഫയല്‍
ഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ പുതിയ നോമിനേഷൻ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് ആർബിഐ. അക്കൗണ്ട് ഉടമകളുടെ മരണശേഷം, അവരുടെ സമ്പാദ്യം കൈമാറുന്നത് ലളിതമാക്കാൻ സഹായിക്കും വിധമാണ് പുതിയ മാറ്റമെന്നാണ് ആർബിഐ അവകാശപ്പെടുന്നത്. വിവിധ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നോമിനേഷൻ നിയമങ്ങൾ ഏകീകരിച്ചുകൊണ്ടാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷപറൻസ്, ഡീ-മാറ്റ്
അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കടം വാങ്ങുന്നതിന് വ്യക്തിഗത വായ്പകൾ സൗകര്യപ്രദമായ ഒരു മാർഗമാണ്. വ്യക്തികളുടെ അടിയന്തര പണ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. കുറഞ്ഞ ഡോക്യുമെന്റേഷൻ, വേഗത്തിലുള്ള വിതരണം, അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം എന്നിവയാണ് വ്യക്തിഗത വായ്പകളുടെ പ്രധാന നേട്ടങ്ങൾ. എന്നിരുന്നാലും, വിവിധ കാരണങ്ങളാൽ വ്യക്തിഗത വായ്പാ
അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വ്യക്തി വായ്പയ്ക്കു പുറമേ മറ്റു നിരവധി വായ്പാ ഓപ്ഷനുകളും ഉണ്ട്. അവയിലൊന്ന് പിപിഎഫ് അധിഷ്ഠിത വായ്പകളാണ്. പിപിഎഫ് അധിഷ്ഠിത വായ്പകൾ സുരക്ഷിതവും കുറഞ്ഞ പലിശ നിരക്കുള്ളതും പിപിഎഫ് ബാലൻസിന്റെ 25% ആയി പരിമിതപ്പെടുത്തിയതുമാണ്. എന്നാൽ, ഒരു വ്യക്തിഗത വായ്പ സുരക്ഷിതമല്ലാത്തതും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ്
മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം, വീട് പുതുക്കിപ്പണിയൽ തുടങ്ങിയ പോലുള്ള കാര്യങ്ങൾക്ക് പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് വ്യക്തിഗത വായ്പകളുടെ സവിശേഷത. എന്നിരുന്നാലും, ഈ വായ്പകളിൽ നിരവധി ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, അനുബന്ധ സങ്കീർണതകൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽതന്നെ, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കടം വാങ്ങുന്നവർ
സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായിട്ടുണ്ടെങ്കിലും, അവ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. സാധാരണക്കാരെ വഞ്ചിച്ച് വ്യക്തിഗത വായ്പ തട്ടിപ്പുകൾ നടത്താനും തട്ടിപ്പുകാർ ഇവ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഏതെങ്കിലും പുതിയ വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ
ക്രെഡിറ്റ് സ്കോർ ഫണ്ട് ശേഖരണത്തിൽ ഒരു പ്രധാന ഘടകമാണെന്ന് അറിഞ്ഞിരിക്കണം. വായ്പ എടുക്കാൻ ശ്രമിക്കുമ്പോൾ, ബാങ്കുകൾ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് അവരുടെ ക്രെഡിറ്റ് യോഗ്യത ഉറപ്പാക്കാനാണ്. അപേക്ഷകൻ വിശ്വാസയോഗ്യനാണെന്നും വായ്പ നൽകുന്നയാൾക്ക് സൗകര്യപ്രദമായ വ്യവസ്ഥകളിൽ വലിയ തുക വായ്പ വാഗ്‌ദാനം ചെയ്യാൻ കഴിയുമെന്നുമാണ് ഉയർന്ന ക്രെഡിറ്റ് സ്കോർ (720 ന് മുകളിൽ) കൊണ്ട്
വിരമിക്കൽ ആസൂത്രണം ധാരാളം സമയം ലഭിക്കുന്ന ഒരു സാമ്പത്തിക തീരുമാനമായി കണക്കാക്കുന്നവരാണോ നിങ്ങൾ? എന്നാൽ സാമ്പത്തിക വിദഗ്ധർ പറയുന്നത് എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നേട്ടമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ്. സുഖകരവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നത് ഒരു ഉത്തരവാദിത്വം ആയി കണക്കാക്കേണ്ടതുണ്ട്. ധാരാളം സമയമുണ്ടെന്ന് കരുതി പലരും പലപ്പോഴും വിരമിക്കലിനായി
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിരവേറ്റാൻ പലരും ആശ്രയിക്കുന്നത് പേഴ്സണൽ ലോണുകളെയാണ്. അതിനാൽതന്നെ, ഇന്ത്യയിൽ അവ ഏറെ ജനപ്രിയമാണ്. വ്യക്തിഗത വായ്പ എടുക്കുന്നതിനു മുമ്പ്, വ്യത്യസ്ത ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ, ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. വായ്പ


























