Yes27 Exclussive interview –ഭാഗ്യലക്ഷ്മി: നാലാം വയസ്സിൽ അനാഥാലയത്തിൽ, പിന്നീട് ഉർവശിക്കും സുഹാസിനിക്കും ജ്യോതികയ്ക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്… നാലാം വയസ്സിൽ അനാഥാലയത്തിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ പതിനൊന്നാം വയസ്സിൽ ഡബ്ബുചെയ്ത് സിനിമാലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് ഉർവശി, ശോഭന,
Yes27media ‘ദി സെലിബ്രൈറ്റി എക്സ്ചെയ്ഞ്ചി’ൽ ഷൈൻ ടോം ചാക്കോ കൈലാഷിനോട് തന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു… ‘സാറെ എനിക്ക് സിനിമയിലഭിനയിക്കണം’ വീട്ടിലെത്തിയ കമലിനോട് ഒരിക്കൽ നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒന്ന് ചിരിക്കുക മാത്രം ചെയ്ത് സംവിധായകൻ വണ്ടിയെടുത്ത് പോയി. കുട്ടികളോട് എന്താവണമെന്ന് ചോദിച്ചാൽ പോലും നടനാകണമെന്ന് പറയില്ലെന്ന് ഷൈൻ ടോം ചാക്കോ
അച്ഛൻ വിളിച്ചിട്ടാണ് ഞാൻ തൂവാനത്തുമ്പികളുടെ സെറ്റിലെത്തുന്നത്. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയിലാണെന്നു തോന്നുന്നു. പാർവതിയോടൊപ്പം എന്തോ പറഞ്ഞുകൊണ്ട് മോഹൻലാൽ ഇറങ്ങി വരുന്നു. “ആദ്യം നമ്മൾ മീറ്റു ചെയ്തപ്പോളും മഴ പെയ്തു.” മോഹൻലാൽ പറഞ്ഞു.പാർവതി ചോദിച്ചു ” എന്താ ആ കുട്ടിയുടെ പേര്?”“ക്ലാര”എന്നും മനസ്സിലോർക്കുന്ന ജയകൃഷ്ണന്റെയും രാധയുടേയും മുഖങ്ങൾ
ഇത്തിരി വാശിക്കാരിയാണ്, ചോക്കോബാർ വല്യ ഇഷ്ടമാണ്, വഴിയരികിൽ നിന്ന് കമന്റടിക്കുന്നവരെ നോക്കിവെച്ച് പ്രതികാരം വീട്ടും, അങ്ങനെയൊരു കുട്ടിക്കുറുമ്പിയാണ് ഇവൾ കാവേരി എന്ന പിടിയാനയുടെ പാപ്പാൻ ഷിമിൽ യെസ് 27ന് നൽകിയ അഭിമുഖത്തിൽ പറയുന്നു. നാൽക്കാലികളോടുള്ള സ്നേഹം കൊണ്ട് ചെറിയ മൃഗങ്ങളെ വളർത്തുന്നത് കണ്ടിട്ടുണ്ടാവും, എന്നാൽ ഷിമിൽ എന്ന മലപ്പുറത്തുകാരൻ വളർത്തുന്നത് കാവേരി എന്ന
സ്മാർട്ട്ഫോണുകളുടെയും ഗെയ്മിങ്ങിന്റെയും ഈ കാലത്ത് രണ്ടാം ക്ലാസിൽ കൃഷിയിലേക്ക് ഇറങ്ങിയ ബിൻഷാദ്. മറ്റെന്തിനേകാളും കൃഷിയിലേക്ക് ഇറങ്ങുമ്പോൾ കിട്ടുന്നത് വല്ലാത്തൊരു പോസിറ്റിവ് എനർജിയാണെന്നാണ് ഈ പതിമൂന്ന് വയസുകാരൻ പറയുന്നത്. അധ്വാനിച്ചു നേടുന്ന വിളവുകൾ തരുന്ന സന്തോഷത്തെത്തുറിച്ചും ഊർജ്ജത്തെക്കുറിച്ചും യെസ് 27 ഓൺലൈൻ ചാനലിനോട് സംസാരിക്കുകയാണ് മലപ്പുറം സ്വദേശി ബിൻഷാദ് എന്ന കുട്ടി
കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കാനും ചെയ്യാനും കഴിയാതെ പോയ ആഗ്രഹങ്ങൾ മറ്റാർക്കും നഷ്ടപ്പെടരുത് എന്ന ചിന്തയാണ് തന്നെ കേരളത്തിൽ കായിക വികസനം കൊണ്ടുവരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് മനസ്സ് തുറക്കുകയാണ് കോൺഗ്രസ്സ് നേതാവും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ . യെസ് 27 മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി യു എസ്സിൽ പോകുന്നത് ഈ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്നും അവരുണ്ടെങ്കിലെ നമ്മളുള്ളു എന്നും താങ്ങും തണലുമായ തന്റെ മാതാപിതാക്കളെ കുറിച്ചും ജീവനായ സംഗീതത്തെക്കുറിച്ചും യെസ് 27നിനോട് മനസ്സ് തുറക്കുകയാണ് ഗായിക. മാതാപിതാക്കളുമായി വലിയ ആത്മബന്ധം പുലർത്തുന്നതിനാൽ എവിടെ പോയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകും, അങ്ങനെയെ
കൊച്ചി: സംഗീത രാജാക്കന്മാരായിരുന്ന യേശുദാസിന്റെയും ബ്രഹ്മാനന്ദന്റെയും പാട്ടുകൾ കാലഭേദമന്യേ പാടിക്കൊണ്ടേയിരിക്കും. തലമുറകൾ മാറി മറിഞ്ഞപ്പോൾ യേശുദാസിന്റെ മകൻ വിജയ് യേശുദാസും ബ്രഹ്മാനന്ദന്റെ മകൻ രാകേഷും ഈ ഓണത്തിന് വീണ്ടും ഒരുമിച്ചെത്തുന്നു. ഓണം ക്ലബ് എന്ന മ്യൂസിക് ആൽബത്തിലൂടെ. ഒപ്പം ഗായിക രഞ്ജിനി ജോസും. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടർച്ചയാണ് ഓണം ക്ലബ് എന്ന മ്യൂസിക് ആൽബമെന്ന്
























