കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി നിവിൻ പോളിയുടെ ‘സർവം മായ’. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിനൊപ്പം സിനിമാമേഖലയിൽ നിന്നും പടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനപ്രവാഹമാണ്. നനുത്ത കാറ്റ് പോലെ വന്ന് നമ്മുടെ ഹൃദയത്തിൽ തൊടുന്ന സിനിമയാണ് ‘സർവം
കൊച്ചി: ‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിനായകന് കഴുത്തിന് പരുക്കേറ്റിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ‘വെയിൻ സപ്പറേറ്റഡായി, രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞത് , അല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’-
‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം എത്തിയേക്കും. ചിയാന്‍ വിക്രം വില്ലനാകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം സൂപ്പര്‍താരം ആസിഫ്
മലയാള സിനിമയുടെ പെര്‍ഫക്ട് ഓള്‍റൗണ്ടര്‍ ആയിരുന്നു ശ്രീനിവാസന്‍. അഭിനയം, തിരക്കഥ, സംവിധാനം, ഗാനരചന തുടങ്ങി കൈവച്ചിടത്തെല്ലാം ശ്രീനി തിളങ്ങി. കരിയറിന്റെ തുടക്കകാലത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രീനി ‘അരക്കൈ’ നോക്കിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് സാക്ഷാല്‍ ശ്രീനിവാസന്‍ പോലും സമ്മതിക്കും. പക്ഷേ ഇതേ മമ്മൂട്ടിക്കായി കരിയറിന്റെ
അവതാർ കഥയുടെ പ്രാരംഭഘട്ടത്തിൽ നാവി മനുഷ്യരെ മഹാവിഷ്ണുവിനെയൊക്കെ പോലെ രണ്ടിലധികം കൈകളുള്ളവരായിട്ടായിരുന്നു ഡിസൈൻ ചെയ്തത്. നാവി മനുഷ്യർ മാത്രമല്ല പാണ്ടോറക്കായി ഡിസൈൻ ചെയ്ത മിക്ക മൃഗങ്ങൾക്കും സാധാരണയിൽ കൂടുതൽ കൈ – കാലുകൾ ഉണ്ടായിരുന്നു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സംവാദത്തിൽ തന്റെ സിനിമയെപ്പറ്റി കൂടുതൽ മനസുതുറക്കുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ. അവതാറിലെ നാവി മനുഷ്യർ എല്ലാം
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയാകും കളങ്കാവല്‍ എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കാന്‍ സാധ്യത കുറവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് കളങ്കാവല്‍ 75 കോടി കടന്നിരുന്നു. ഇന്ന് വരെയുള്ള
‘ദി ഗ്രേറ്റ് ഫാദര്‍’ സംവിധായകന്‍ ഹനീഫ് അദേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ഹനീഫും ഒന്നിക്കുക. ‘മാര്‍ക്കോ’യുടെ വന്‍ വിജയത്തിനു ശേഷം ഹനീഫ് അദേനിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹനീഫ്
തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ അരങ്ങേറും. ഓരോ സിനിമകൾക്കും മൂന്ന് പ്രദർശനം വീതമാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. നിരവധി സംവിധായകരും താരങ്ങളും ടെക്‌നീഷ്യന്മാരുമാണ് മേളയിലൂടെ പല കാലങ്ങളിലായി നമ്മുടെ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ് സൂപ്പര്‍താരം ധനുഷും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഡി 55’ എന്ന ചിത്രത്തിലാകും ധനുഷിനൊപ്പം മമ്മൂട്ടി അഭിനയിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ‘വണ്ടര്‍ബാര്‍ ഫിലിംസ്’ ആണ് രാജ് കുമാർ പെരിയസാമി – ധനുഷ്
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ സിനിമയില്‍ വില്ലനായെത്തുന്ന മമ്മൂട്ടി തന്റെ കഥാപാത്രത്തിന്റെ സിഗ്നേച്ചറായി സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. തന്റെ ഉള്ളിലെ ‘വില്ലനിസം’ അതിന്റെ പീക്കില്‍ കാണിക്കുകയായിരുന്നു സിഗരറ്റ് കൊണ്ട് മമ്മൂട്ടി ചെയ്തത്. സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ ഈ സിഗരറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഒറിജിനല്‍

























