മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ‘പേട്രിയറ്റ്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രീകരണം ഏതാണ്ട് പത്ത് ദിവത്തോളം ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് അത് മികച്ച അനുഭവമായിരുന്നെന്നും മഹേഷ് പറഞ്ഞു.
2026 ലെ പ്രൊജക്ട് അനൗണ്‍സ്‌മെന്റുകളില്‍ വലിയ ചര്‍ച്ചയായ ഒന്നാണ് മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഈ സിനിമ അനിശ്ചിതത്വത്തില്‍ ആണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ക്യൂബ്‌സ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെതാണ് പ്രതിസന്ധിക്കു കാരണം. ‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദും
തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2016 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ് എന്നിവരും പുരസ്‌കാരങ്ങള്‍ക്കു അര്‍ഹരായിട്ടുണ്ട്. 2016 മാനഗരം ആണ് 2016 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. പുരിയാത പുതിര്‍ ആണ് മികച്ച രണ്ടാമത്തെ
ഒടിയനു ശേഷം മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തിരിക്കുന്നു. ‘തുടരും’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം തരുണ്‍ മൂര്‍ത്തിക്കൊപ്പം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ താടിയെടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടു. ‘L 366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടി.എസ്.ലൗലാജന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. പൊലീസ്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകൻ വിഷ്ണു മോഹൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും
ചിത്രത്തിൻ്റെ ട്രെയിലർ ലഞ്ച് കൊച്ചിയിൽ നടന്നു.. ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ൻ്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിെലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ
നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് മുതൽ താൻ പുതിയൊരു
തലയണമന്ത്രത്തിന്റെ ഡബ്ബിങ് തീരല്ലേ എന്ന് വിചാരിച്ചിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ സത്യൻ ഒരുപാട് സ്വാതന്ത്ര്യം നൽകിയിരുന്നെന്നും ഭാഗ്യലക്ഷ്മി. വീട്ടിൽ അനുഭവിക്കുന്ന ഡിപ്രഷൻ ഒക്കെ മാറുമെന്നും അന്ന് വീട്ടിൽ നിന്ന് പുറത്തു ചാടാൻ തനിക്കുള്ള ഏക പോംവഴി ഡബ്ബിങ് സ്റ്റുഡിയോ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. YES27 Exclussive Interview ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ
Yes27 Exclussive interview –ഭാഗ്യലക്ഷ്മി: നാലാം വയസ്സിൽ അനാഥാലയത്തിൽ, പിന്നീട് ഉർവശിക്കും സുഹാസിനിക്കും ജ്യോതികയ്ക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്… നാലാം വയസ്സിൽ അനാഥാലയത്തിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ പതിനൊന്നാം വയസ്സിൽ ഡബ്ബുചെയ്ത് സിനിമാലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് ഉർവശി, ശോഭന, സുഹാസിനി, പാർവതി, കാർത്തിക, രേഖ കൃഷ്ണൻ, അമല, കനക, മധുബാല, വാണി വിശ്വനാഥ്, ജ്യോതിക,
സാംഗ്ലി: സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ പരാതി. നടനും നിർമാതാവുമായ വിഗ്യാൻ മാനെ ആണ് പരാതി നൽകിയത്. തന്‍റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ നിക്ഷേപിക്കാനാവശ്യപ്പെട്ടാണ് പണം തട്ടിയതെന്നാണ് പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാനെയിൽ നിന്ന് പലാഷ് മുച്ഛൽ 40 ലക്ഷം രൂപയാണ്


























